Tuesday, October 21, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

സൈനികരുടെ ബലാത്സം​ഗത്തിനിരയായതായി സുഡാനിലെ സ്ത്രീകൾ, എല്ലാം ഭക്ഷണത്തിന് വേണ്ടി

by Kerala News Web Desk 04
July 26, 2024
in WORLD
0 0
A A
സൈനികരുടെ ബലാത്സം​ഗത്തിനിരയായതായി സുഡാനിലെ സ്ത്രീകൾ, എല്ലാം ഭക്ഷണത്തിന് വേണ്ടി
Share on WhatsappShare on FacebookShare on TwitterShare on Telegram

ഏതൊരു യുദ്ധവും ഏറ്റവും വലിയ മുറിവുകളും അതിക്രമങ്ങളുമേൽപ്പിക്കുന്നത് സ്ത്രീകളിലും കുഞ്ഞുങ്ങളിലുമാണ്. സ്ത്രീകളെ ബലാത്ക്കാരം ചെയ്യുകയെന്നത് യുദ്ധത്തിന്റെ ഭാ​ഗമാക്കി മാറ്റുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഇപ്പോഴിതാ, യുദ്ധം നാശം വിതച്ച സുഡാനിൽ സ്ത്രീകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്കുള്ള ഭക്ഷണത്തിനും വേണ്ടി സൈനികരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുഡാനിലെ ഒംദുർമാൻ നഗരത്തിൽ നിന്ന് പലായനം ചെയ്ത സ്ത്രീകൾ പറയുന്നത് തങ്ങൾക്ക് ഇതല്ലാതെ മറ്റ് മാർ​ഗങ്ങളുണ്ടായിരുന്നില്ല എന്നാണ്. തങ്ങളുടെ കുടുംബത്തെ പോറ്റണം, ഭക്ഷണമോ മറ്റ് സാധനങ്ങളോ വാങ്ങാനും പണം കണ്ടെത്തണം. അതിന് സൈനികരുമായി ശാരീരികബന്ധത്തിന് തയ്യാറാവുക എന്നത് മാത്രമാണ് വഴി എന്നാണ് നിസ്സഹായതയോടെ സ്ത്രീകൾ പറയുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നഗരത്തിലുടനീളമുള്ള ഫാക്‌ടറികളിൽ ഭക്ഷണം സംഭരിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് സൈനികരുമായി ബന്ധത്തിലേർപ്പെടാൻ നിർബന്ധിതരായത് എന്നാണ് ഗാർഡിയനോട് സംസാരിച്ച ഒരു സ്ത്രീ പറഞ്ഞത്. “എൻ്റെ മാതാപിതാക്കൾ രണ്ടുപേരും വളരെ പ്രായമായവരും രോഗികളുമാണ്. ഭക്ഷണം അന്വേഷിച്ച് കണ്ടെത്താൻ ഒരിക്കലും എന്റെ മകളെ ഞാൻ അനുവദിച്ചില്ല. പകരം, ഞാൻ തന്നെ പാട്ടാളക്കാരുടെ അടുത്തേക്ക് പോവുകയായിരുന്നു. ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം അതായിരുന്നു. ഫാക്ടറി ഏരിയയിൽ എല്ലായിടത്തും അവരുണ്ടായിരുന്നു” എന്നാണ് അവർ പറഞ്ഞത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് തനിക്ക് ഈ ദുരനുഭവമുണ്ടായത് എന്നും ഈ സ്ത്രീ പറയുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 15 -നാണ് സംഘർഷം ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആയുധധാരികളായ ആളുകൾ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സുഡാനിലെ യുദ്ധം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ചില കണക്കുകൾ പ്രകാരം മരണസംഖ്യ 150,000 ആയി ഉയർന്നു. 11 ദശലക്ഷത്തിലധികം പേർ വഴിയാധാരമായി. പട്ടിണി ജനങ്ങളെ തകർത്തു കളഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആർഎസ്എഫുകാർ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ വേദനിപ്പിക്കുന്ന കഥകൾ പങ്കുവെച്ച് നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഭക്ഷണസാധനങ്ങളെന്തെങ്കിലും കിട്ടുന്ന ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് സ്ത്രീകളെ ബലാത്സം​ഗം ചെയ്യുകയാണ് ഇവർ ചെയ്തത്.

ഒരു സ്ത്രീ പറയുന്നത്, തന്റെ കുഞ്ഞ് പട്ടിണികൊണ്ട് കിടന്നു കരയുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി മാത്രം അവരുടെ അതിക്രമം സഹിക്കേണ്ടി വന്നു എന്നാണ്. സ്ത്രീകളോട് വരി നിൽക്കാൻ ആവശ്യപ്പെടുകയും പിന്നീട് അവരിൽ നിന്നും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്ത് ബലാത്സം​ഗം ചെയ്യുകയും ചെയ്യുകയായിരുന്നു. പല സ്ത്രീകളും കരയുന്ന ഒച്ച കേൾക്കാമായിരുന്നു എന്നും സ്ത്രീകൾ പറയുന്നു. അതുപോലെ, എതിർത്ത സ്ത്രീകളെ അവർ പൊള്ളിക്കുകയും മറ്റ് ക്രൂരമായ അക്രമത്തിന് വിധേയരാക്കുകയും ചെയ്തിരുന്നുവെന്നും അനുഭവസ്ഥർ പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഗാസയിൽ സമാധാനമായില്ല; വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേലിന്‍റെ കൂട്ടക്കുരുതി, 97 പേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു
WORLD

ഗാസയിൽ സമാധാനമായില്ല; വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേലിന്‍റെ കൂട്ടക്കുരുതി, 97 പേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

October 20, 2025
പതിനൊന്നാമത്തെ പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ, അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ
WORLD

പതിനൊന്നാമത്തെ പരസ്യ വധശിക്ഷ നടപ്പിലാക്കി താലിബാൻ, അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

October 18, 2025
ഹോങ്കോങ്ങിൽ വലിയ അപകടം ഒഴിവാക്കി എയർ ഇന്ത്യ ഡ്രീംലൈനർ
WORLD

ഹോങ്കോങ്ങിൽ വലിയ അപകടം ഒഴിവാക്കി എയർ ഇന്ത്യ ഡ്രീംലൈനർ

October 18, 2025
എന്താണ് മഡഗാസ്കറിൽ സംഭവിക്കുന്നത്?
WORLD

എന്താണ് മഡഗാസ്കറിൽ സംഭവിക്കുന്നത്?

October 17, 2025
ഇസ്രയേൽ നൽകിയ പലസ്തീൻകാരുടെ മൃതദേഹങ്ങളിൽ പീ‍ഡനത്തിന്റെയും വധശിക്ഷയുടേയും ലക്ഷണങ്ങളെന്ന് ഡോക്ടർമാർ
WORLD

ഇസ്രയേൽ നൽകിയ പലസ്തീൻകാരുടെ മൃതദേഹങ്ങളിൽ പീ‍ഡനത്തിന്റെയും വധശിക്ഷയുടേയും ലക്ഷണങ്ങളെന്ന് ഡോക്ടർമാർ

October 16, 2025
ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാൻ ഇസ്രയേല്‍
WORLD

ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാൻ ഇസ്രയേല്‍

October 15, 2025
ലക്ഷങ്ങളുടെ ഭക്ഷണം വരുത്തിക്കഴിച്ചു, ഒറ്റരൂപാ പോലും മുടക്കിയില്ല; യുവാവ് തട്ടിപ്പ് നടത്തിയത് 1000 -ത്തിലേറെത്തവണ
WORLD

ലക്ഷങ്ങളുടെ ഭക്ഷണം വരുത്തിക്കഴിച്ചു, ഒറ്റരൂപാ പോലും മുടക്കിയില്ല; യുവാവ് തട്ടിപ്പ് നടത്തിയത് 1000 -ത്തിലേറെത്തവണ

October 15, 2025
രക്ഷിതാക്കളെ മുട്ടുകുത്തി നിർത്തിച്ചു, അതിനുമുകളിലൂടെ വിദ്യാർത്ഥികളെ നടത്തിച്ച് സ്കൂൾ, വ്യാപക വിമർശനം
WORLD

രക്ഷിതാക്കളെ മുട്ടുകുത്തി നിർത്തിച്ചു, അതിനുമുകളിലൂടെ വിദ്യാർത്ഥികളെ നടത്തിച്ച് സ്കൂൾ, വ്യാപക വിമർശനം

October 14, 2025
അറ്റക്കാമ മരുഭൂമിയിൽ പൂക്കളുടെ വസന്തകാലം
WORLD

അറ്റക്കാമ മരുഭൂമിയിൽ പൂക്കളുടെ വസന്തകാലം

October 14, 2025
Next Post
ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും

ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും

കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സുതാര്യതക്ക് വേണ്ടി, ‘കന്‍വാര്‍ യാത്രയിൽ’ യുപി സർക്കാർ

കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സുതാര്യതക്ക് വേണ്ടി, 'കന്‍വാര്‍ യാത്രയിൽ' യുപി സർക്കാർ

20 സെക്കൻഡിൽ ഇമിഗ്രേഷനുമായി സിയാൽ

20 സെക്കൻഡിൽ ഇമിഗ്രേഷനുമായി സിയാൽ

ചിന്നമ്മ ജോർജ് നിര്യാതയായി

ചിന്നമ്മ ജോർജ് നിര്യാതയായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

October 20, 2025
‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

October 20, 2025
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

October 20, 2025
ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

October 20, 2025
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

October 20, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.