ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കുമെന്ന ആഹ്വാനത്തോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ ഇറാൻ യുദ്ധം യുഎസിന് ചെറുതല്ലാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങി. ഇതിനിടെയാണ് ഇറാൻ...
Read moreവാഷിങ്ടണ്‍: വൈറ്റ് ഹൌസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അലൻ ആക്രമണത്തിന് മുൻപായി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ...
Read moreവാഷിംഗ്ടൺ: ഇറാനുമായുള്ള നിലവിലെ സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്‍റെ നയം വ്യക്തമാക്കിയത്....
Read moreവാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നോട്ട് വെച്ച യുദ്ധ പദ്ധതി മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർ തള്ളിയെന്നും എന്നാൽ ട്രംപ് അംഗീകരിച്ചുവെന്നും മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ...
Read moreഇറാൻ യുദ്ധത്തിന്‍റെ മധ്യത്തിൽ രാജ്യത്തെ ക്രിസ്ത്രീയ പുരോഹിതരെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി പ്രാർത്ഥന നടത്തിയ ട്രംപ്, ഒടുവിൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായ പോപ്പ് ലിയോ...
Read moreവാഷിംഗ്ടൺ: രണ്ടാഴ്ചത്തെ വെടിനിർത്തലും ഇസ്‌ലാമാബാദിൽ നടന്ന 20 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകളും ഫലം കാണാതെ പിരിഞ്ഞതോടെ ഇറാൻ-യുഎസ് യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച വൈസ്...
Read moreവാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുഎസ്...
Read moreവാഷിങ്ടണ്‍: യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ...
Read moreവാഷിംഗ്ടൺ: ഇസ്‌ലാമാബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാന് ചൈന ആയുധങ്ങൾ നൽകുമെന്ന വിവരം പുറത്ത് വന്നതോടെ ചൈനയ്ക്കും ഇറാനുമെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
Read moreവാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നും ഒരു കപ്പലിനെയും...
Read moreCopyright © 2023 The kerala News. All Rights Reserved.